സഭാശുശ്രൂഷകൻ ഭവനസന്ദർശനത്തിനു ചെന്നപ്പോൾ ഗൃഹനായിക മെതിച്ച നെല്ല് കളത്തിൽ കൂമ്പാരമായി കൂട്ടുകയായിരുന്നു. ശുശ്രൂഷകൻ പറഞ്ഞു: “ദൈവം ഇത്രത്തോളം നല്ല വിളവു തന്നല്ലോ. സ്തോത്രം.” എന്നാൽ ആ സ്ത്രീ കളത്തിൽ കൂട്ടിയിട്ടിരുന്ന ഒരു ചെറിയ കൂമ്പാരം പതിര് അദ്ദേഹത്തെ ചൂണ്ടിക്കാട്ടിയിട്ട് പരാതിപ്പെട്ടു: “കണ്ടോ, ഇത്രയും പതിരാണ്. എന്തു ചെയ്യും?”.
അടുത്ത വിളവെടുപ്പുസമയത്ത് സഭാശുശ്രൂഷകൻ ചെന്നപ്പോൾ നെല്ല് വീണ്ടും വലിയ കൂമ്പാരമായി കൂട്ടിയിരിക്കുന്നു. പതിരിന്റെ കൂമ്പാരം കാണാനേയില്ല. ശുശ്രൂഷകൻ സ്ത്രീയോട് “ദൈവം ഇത്തവണ കൂടുതൽ നല്ല വിളവു തന്നല്ലോ. പതിരൊട്ടും ഇല്ലല്ലോ.”
പരാതിക്കാരിയായ സ്ത്രീയുടെ മറുപടി ഇങ്ങനെ: “പതിരില്ല. ശരിയാ. പക്ഷേ ഞാനിനി കോഴികൾക്കു തിന്നാൻ എന്തോ കൊടുക്കും?”
(കൊലോ. 3:17)
പരാതിയും പിറുപിറുപ്പും
![close up photo of rice on person s hand](https://jeevamozhikal.org/wp-content/uploads/2023/10/pexels-photo-4110256-e1697675500649.jpeg)
What’s New?
- ദേഹിയുടെ ശക്തിയെ തള്ളിക്കളയുന്നത് – WFTW 14 ജൂലൈ 2024
- ഉത്തമ കുടുംബം
- യേശുവിൻ്റെ ആത്മീയ ശക്തിയുടെ ഉറവിടം – WFTW 7 ജൂലൈ 2024
- പിതാവിൻ്റെ ഹിതം നിവർത്തിക്കുന്നതിൽ അത്യാകാംക്ഷിയായി – WFTW 30 ജൂൺ 2024
- ഒരു പുസ്തകം വരുത്തിയ രൂപാന്തരം
- ദൈവത്തിൻ്റെ കുടുംബത്തിൽ പ്രമോദിക്കുന്നത് – WFTW 23 ജൂൺ 2024
- പുതിയ ഉടമ്പടി സന്ദേശം (ഭാഗം 2) – WFTW 16 ജൂൺ 2024
- പുതിയ ഉടമ്പടി സന്ദേശം (ഭാഗം 1) – WFTW 9 ജൂൺ 2024
- വിവാഹത്തിൻ്റെ പ്രതീകാത്മകത – WFTW 2 ജൂൺ 2024
- ഈ സ്നേഹത്തോടു പ്രതികരിക്കുമോ?