സഭാശുശ്രൂഷകൻ ഭവനസന്ദർശനത്തിനു ചെന്നപ്പോൾ ഗൃഹനായിക മെതിച്ച നെല്ല് കളത്തിൽ കൂമ്പാരമായി കൂട്ടുകയായിരുന്നു. ശുശ്രൂഷകൻ പറഞ്ഞു: “ദൈവം ഇത്രത്തോളം നല്ല വിളവു തന്നല്ലോ. സ്തോത്രം.” എന്നാൽ ആ സ്ത്രീ കളത്തിൽ കൂട്ടിയിട്ടിരുന്ന ഒരു ചെറിയ കൂമ്പാരം പതിര് അദ്ദേഹത്തെ ചൂണ്ടിക്കാട്ടിയിട്ട് പരാതിപ്പെട്ടു: “കണ്ടോ, ഇത്രയും പതിരാണ്. എന്തു ചെയ്യും?”.
അടുത്ത വിളവെടുപ്പുസമയത്ത് സഭാശുശ്രൂഷകൻ ചെന്നപ്പോൾ നെല്ല് വീണ്ടും വലിയ കൂമ്പാരമായി കൂട്ടിയിരിക്കുന്നു. പതിരിന്റെ കൂമ്പാരം കാണാനേയില്ല. ശുശ്രൂഷകൻ സ്ത്രീയോട് “ദൈവം ഇത്തവണ കൂടുതൽ നല്ല വിളവു തന്നല്ലോ. പതിരൊട്ടും ഇല്ലല്ലോ.”
പരാതിക്കാരിയായ സ്ത്രീയുടെ മറുപടി ഇങ്ങനെ: “പതിരില്ല. ശരിയാ. പക്ഷേ ഞാനിനി കോഴികൾക്കു തിന്നാൻ എന്തോ കൊടുക്കും?”
(കൊലോ. 3:17)
പരാതിയും പിറുപിറുപ്പും

What’s New?
- ദൈവഹിതത്തിൽ ജീവിക്കുന്നത് (പാർട്ട് -2) – WFTW 16 ഓഗസ്റ്റ് 2026

- ദൈവഹിതത്തിൽ ജീവിക്കുന്നത് (പാർട്ട് -1) – WFTW 9 ഓഗസ്റ്റ് 2026

- വായ്പ കൊടുക്കുന്നതിന്റെ പ്രമാണം – WFTW 2 ഓഗസ്റ്റ് 2026

- കീഴടങ്ങലിന്റെ വൈശിഷ്ട്യം – WFTW 26 ജൂലൈ 2026

- നിങ്ങളുടെ സ്വന്ത വിവേകത്തിൽ ഊന്നരുത് – WFTW 19 ജൂലൈ 2026

- വ്യഭിചാരം ഹൃദയത്തിൽ ആരംഭിക്കുന്നു – WFTW 12 ജൂലൈ 2026

- മൃഗങ്ങളും മനുഷ്യരും ക്രിസ്ത്യാനികളും തമ്മിലുള്ള വ്യത്യാസം – WFTW 5 ജൂലൈ 2026

- ഞാൻ പഠിച്ചിരിക്കുന്ന 16 പ്രധാന സത്യങ്ങൾ – സാക് പുന്നൻ

- ആത്മീയ അനുഗ്രഹങ്ങൾ അന്വേഷിക്കുകയും പ്രാപിക്കുകയും ചെയ്യുന്നത് – WFTW 28 ജൂൺ 2026

- ദശാംശമല്ല – കൊടുക്കുക എന്നതാണ് പുതിയനിയമകല്പന – WFTW 21 ജൂൺ 2026







