സഭാശുശ്രൂഷകൻ ഭവനസന്ദർശനത്തിനു ചെന്നപ്പോൾ ഗൃഹനായിക മെതിച്ച നെല്ല് കളത്തിൽ കൂമ്പാരമായി കൂട്ടുകയായിരുന്നു. ശുശ്രൂഷകൻ പറഞ്ഞു: “ദൈവം ഇത്രത്തോളം നല്ല വിളവു തന്നല്ലോ. സ്തോത്രം.” എന്നാൽ ആ സ്ത്രീ കളത്തിൽ കൂട്ടിയിട്ടിരുന്ന ഒരു ചെറിയ കൂമ്പാരം പതിര് അദ്ദേഹത്തെ ചൂണ്ടിക്കാട്ടിയിട്ട് പരാതിപ്പെട്ടു: “കണ്ടോ, ഇത്രയും പതിരാണ്. എന്തു ചെയ്യും?”.
അടുത്ത വിളവെടുപ്പുസമയത്ത് സഭാശുശ്രൂഷകൻ ചെന്നപ്പോൾ നെല്ല് വീണ്ടും വലിയ കൂമ്പാരമായി കൂട്ടിയിരിക്കുന്നു. പതിരിന്റെ കൂമ്പാരം കാണാനേയില്ല. ശുശ്രൂഷകൻ സ്ത്രീയോട് “ദൈവം ഇത്തവണ കൂടുതൽ നല്ല വിളവു തന്നല്ലോ. പതിരൊട്ടും ഇല്ലല്ലോ.”
പരാതിക്കാരിയായ സ്ത്രീയുടെ മറുപടി ഇങ്ങനെ: “പതിരില്ല. ശരിയാ. പക്ഷേ ഞാനിനി കോഴികൾക്കു തിന്നാൻ എന്തോ കൊടുക്കും?”
(കൊലോ. 3:17)
പരാതിയും പിറുപിറുപ്പും

What’s New?
- പണത്തെ സ്നേഹിക്കരുത് – WFTW 17 മെയ് 2026

- വിധിക്കരുത് – WFTW 10 മെയ് 2026

- സഭാ നേതാക്കന്മാർക്കു വേണ്ടി ഒരു സന്ദേശം – WFTW 3 മെയ് 2026

- ആകുല ചിന്ത ദൈവത്തിന് അപമാനമാണ് – WFTW 26 ഏപ്രിൽ 2026

- ദൈവത്തിനു വേണ്ടി ഒരു വിശുദ്ധമന്ദിരം പണിയുന്നത് – WFTW 19 ഏപ്രിൽ 2026

- യേശുവുമായി നിങ്ങൾക്ക് ഒരു പ്രേമബന്ധമുണ്ടോ? – WFTW 12 ഏപ്രിൽ 2026

- കർത്താവിൻ്റെ വരവിനായി ഒരുക്കമുള്ളവരായിരിക്കുന്നത് – WFTW 5 ഏപ്രിൽ 2026

- നല്ല ഇഷ്ടികകൾ കൊണ്ട് ഒരു ഭവനം പണിയുന്നത് – WFTW 29 മാർച്ച് 2026

- അനന്യാസിൻ്റെയും സഫീറയുടെയും പാപം – WFTW 22 മാർച്ച് 2026

- നിങ്ങളുടെ “ഉവ്വ്”, “ഉവ്വ്” എന്നും നിങ്ങളുടെ “ഇല്ല”, “ഇല്ല” എന്നും ആയിരിക്കട്ടെ – WFTW 15 മാർച്ച് 2026






