സഭാശുശ്രൂഷകൻ ഭവനസന്ദർശനത്തിനു ചെന്നപ്പോൾ ഗൃഹനായിക മെതിച്ച നെല്ല് കളത്തിൽ കൂമ്പാരമായി കൂട്ടുകയായിരുന്നു. ശുശ്രൂഷകൻ പറഞ്ഞു: “ദൈവം ഇത്രത്തോളം നല്ല വിളവു തന്നല്ലോ. സ്തോത്രം.” എന്നാൽ ആ സ്ത്രീ കളത്തിൽ കൂട്ടിയിട്ടിരുന്ന ഒരു ചെറിയ കൂമ്പാരം പതിര് അദ്ദേഹത്തെ ചൂണ്ടിക്കാട്ടിയിട്ട് പരാതിപ്പെട്ടു: “കണ്ടോ, ഇത്രയും പതിരാണ്. എന്തു ചെയ്യും?”.
അടുത്ത വിളവെടുപ്പുസമയത്ത് സഭാശുശ്രൂഷകൻ ചെന്നപ്പോൾ നെല്ല് വീണ്ടും വലിയ കൂമ്പാരമായി കൂട്ടിയിരിക്കുന്നു. പതിരിന്റെ കൂമ്പാരം കാണാനേയില്ല. ശുശ്രൂഷകൻ സ്ത്രീയോട് “ദൈവം ഇത്തവണ കൂടുതൽ നല്ല വിളവു തന്നല്ലോ. പതിരൊട്ടും ഇല്ലല്ലോ.”
പരാതിക്കാരിയായ സ്ത്രീയുടെ മറുപടി ഇങ്ങനെ: “പതിരില്ല. ശരിയാ. പക്ഷേ ഞാനിനി കോഴികൾക്കു തിന്നാൻ എന്തോ കൊടുക്കും?”
(കൊലോ. 3:17)
പരാതിയും പിറുപിറുപ്പും

What’s New?
- എങ്ങനെ പ്രാർത്ഥിക്കണം – പാർട്ട് 1 – WFTW 15 ഫെബ്രുവരി 2026

- എങ്ങനെ പ്രാർഥിക്കരുത് – WFTW 08 ഫെബ്രുവരി 2026

- നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ – WFTW 01 ഫെബ്രുവരി 2026

- സത്യത്തിൻ്റെ ആത്മാവിനാൽ നിറയപ്പെട്ടിരിക്കുന്നത് – WFTW 25 ജനുവരി 2026

- ദൈവം നമ്മുടെ സാഹചര്യങ്ങളെ നിയന്ത്രിക്കുന്നു – WFTW 18 ജനുവരി 2026

- ഈ പുതുവർഷത്തിൽ നീതിമാന്മാരുടെ പാത – WFTW 11 ജനുവരി 2026

- നിങ്ങളുടെ വഴികളെ വിചാരിച്ചു നോക്കുവിൻ – WFTW 4 ജനുവരി 2026

- CFC Kerala Conference 2025

- ക്രിസ്തുമസ്സിനെ കുറിച്ചുള്ള യഥാർത്ഥ സത്യം – WFTW 28 ഡിസംബർ 2025

- നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ദൈവം ആസൂത്രണം ചെയ്തിരിക്കുന്നു – WFTW 21 ഡിസംബർ 2025





